Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

ഒറ്റപ്പെട്ടുപോയ ഒരു പ്രേത തെരുവിനടുത്തുള്ള ഒരു വീട്

ഒരു വിചിത്രമായ ഒരു തെരിവ് അതിലൂടെ ആർക്കും സഞ്ചരിക്കാൻ പറ്റാത്ത ഒരു തെരിവ് .! ഒരു കൊട്ടാരം പോലെയുള്ള ഒരു വീട് അവിടെയുണ്ടായിരുന്നു.. ആ വീട്ടിൽ ഡാർക്കിൻ പോളി എന്നൊരു പേരുള്ള മനുഷ്യൻ താമസിച്ചിരുന്നു.. ആ മനുഷ്യൻ കുറേക്കാലമായി ആ വീട്ടിൽ ഒറ്റപ്പെടുകയായിരുന്നു.. ' നാട്ടുകാർക്ക് ആ വഴികളിലൂടെ സഞ്ചരിക്കാൻ പേടിയാണത്രേ  ഡാർക്കിൻ പോളി ഇപ്പോഴും ആ കൊട്ടാരത്തിൽ ഉണ്ടെന്നാണ് പറയുന്നത്. എന്നാൽ ഒരു ദിവസം ഡാർക്കിൻ പോളി ആ കൊട്ടാരം വിട്ട് പോയി. നാട്ടുകാർക്ക് ആ കൊട്ടാരം കാണുമ്പോൾ തന്നെ ഭയമായിരുന്നു.. എന്തായിരുന്നു. !  നാട്ടുകാർക്ക് ആ കൊട്ടാരം  കാണുമ്പോൾ ജീവനുണ്ടെന്നാണ് എല്ലാവരും പറയുന്നത് ആ കൊട്ടാരം പോലെയുള്ള വീട്ടിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ആദ്യം ഉണ്ടായിരുന്നു.  ഡാർക്കിൻ പോളി അവിടെ താമസിച്ചിട്ട് അഞ്ചുവർഷമായി എന്നിട്ട് ഒരു പ്രശ്നം അവിടെ സംഭവിച്ചിട്ടുണ്ടായിരുന്നില്ല. പിന്നെ പതുക്കെ പതുക്കെയാണ് അവിടെ പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങിയത് ' രാത്രി കാലം ഒരു യുവാവ് അവിടെ വന്നിരുന്നു. ആ കൊട്ടാരത്തെ ശ്രദ്ധിച്ചു. ആ യുവാവിന് പോലും  അറിയില്ലായിരുന്നു. ഇത്രയും ഒരു സംഭവം ആ കൊട്ടാരത്തിൽ സംഭവിക്കുമെന്ന് '! ആ യുവാവ് ആ കൊട്ടാരത്തിലേക്ക് പോയി എന്തൊരു വിചിത്രമായ കൊട്ടാരം ആണെന്ന് അയാൾ മനസ്സിലാക്കി. അയാൾക്ക് ആ കൊട്ടാരത്തിലേക്ക് എത്തിയപ്പോൾ എന്തൊക്കെയോ പേടി വന്നു .! പ്രേതങ്ങൾ അലറുന്ന ശബ്ദം കൊട്ടാരത്തിൽ നിന്ന് അയാൾ കേട്ടു അയാൾ അവിടെനിന്ന് ഓടുകയുണ്ടായി . ആ പ്രേതങ്ങളും അയാളെ പിന്തുടർന്നു. അയാൾ ഒരു കാര്യം മനസ്സിലാക്കിയില്ല ആ കൊട്ടാരത്തിൽ ഇത്രയൊരു പ്രശ്നമുണ്ടായിട്ടും അയാൾ നാട്ടുകാരെ സമീപിച്ചില്ല. അയാൾ ഓടിയോടി ഒരു വീട്ടിൽ കയറി കതകമുട്ടാൻ തുടങ്ങി. അയാൾ ഉറക്കെ പറഞ്ഞു : കതക് തുറക്ക് പെട്ടെന്ന് ആ വീട്ടിലെ ആള് കതക് തുറന്നു. എന്താണ് പ്രശ്നം എന്ന് ആ വീട്ടിൽ ആള് പറഞ്ഞു : ഞാന് ആ കൊട്ടാരത്തിലേക്ക് പോയിരുന്നു. നിങ്ങൾ എന്തു പണിയാണ് കാണിച്ചത്. രാത്രി കാലം ആ കൊട്ടാരത്തിലേക്ക് പോവാൻ പാടില്ല ചുറ്റും ആത്മാക്കൾ അലയുകയാണ്.


എന്താണ് ആ കൊട്ടാരത്തിൽ സംഭവിച്ചത് '! 



അതോ ,സത്യമെന്താണെന്ന് നിങ്ങൾക്ക് ഞാൻ പറഞ്ഞു തരാം . കുറച്ചു വർഷങ്ങൾക്കു മുൻപ് ഈ കൊട്ടാരം  വലിയ വെളിച്ചം ആഘോഷം എല്ലാം ഉണ്ടായിരുന്നു...അന്ന് നാട്ടുകാർ ആ കാണുന്ന തെരുവിലൂടെ വണ്ടികൾ ഒക്കെ പോകുമായിരുന്നു..


പ്രതീക്ഷിക്കാതെ ആ കൊട്ടാരത്തിലേക്ക് ഒരു വണ്ടി  കയറുകയുണ്ടായി. അത് മല്ലൂസ് സാഗറിന്റെ ആളുകളായിരുന്നു. അവർ ഈ കൊട്ടാരം വിൽക്കാൻ വന്നതായിരുന്നു... 


പിന്നെ മല്ലൂസാഗർ ആ കൊട്ടാരത്തിൽ വന്നതോടെ അവിടെ ദുർമരണങ്ങൾ സംഭവിക്കുകയുണ്ടായി.  ആ കൊട്ടാരം വിലക്ക് വാങ്ങാനായിരുന്നിട്ടും.  അവിടെ ഒരുപാട് പ്രശ്നങ്ങൾ ആയിരുന്നു..

രാഘവ ചേട്ടനും രോഹിണി പത്മയും ആ കൊട്ടാരത്തിൽ വച്ച് ആത്മഹത്യ ചെയ്തു..


ഒരുപാട് വണ്ടികൾ ആ കൊട്ടാരത്തിനു ചുറ്റും വളഞ്ഞു .! " രാഘവ ചേട്ടനും രോഹിണി പത്മയും ആ കൊട്ടാരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു... മല്ലു സാഗർ ആ കൊട്ടാരം വിൽക്കാനാണ് ഇപ്പോൾ ശ്രമിച്ചിരുന്നത്.  പോലീസ് സ്റ്റേഷനിലേക്ക് ഇൻഫർമേഷൻ കൊടുക്കാനാണ് വിപിൻ അവിടെ എത്തിയത്. ആ കൊട്ടാരത്തിന്റെ സെക്യൂരി ആളായിരുന്നു വിപിൻ  ഒരു നല്ല മനുഷ്യനാണ് അവൻ രാഘവ ചേട്ടനും രോഹിണി പത്മയ്ക്കും നല്ലൊരു സഹായിയാണ് വിപിൻ എന്നാൽ ഉടനെ മല്ലു സാഗർ ആ കൊട്ടാരത്തിന് ചുറ്റും തന്റെ ഗുണ്ടകൾ ആയിരുന്നു. എത്തിച്ചേർന്നിരുന്നത്.


" പോസ്റ്റ്മോർട്ടം കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് കൊട്ടാരത്തിലേക്ക് കൊണ്ടുവന്നു രാഘവ ചേട്ടന്റെയും രോഹിണി പത്മയുടെയും ബോഡിയാണ് ആ കൊട്ടാരത്തിലേക്ക് കൊണ്ടുവന്നത്. ഒരു വിചിത്രമായ ഒരു ശരീരമാണ് അവരുടേത് നാട്ടുകാർ എല്ലാവരും ആ ശരീരം കണ്ടപ്പോൾ ഞെട്ടിപ്പോയി. 


ദൈവമേ എന്നൊരു ഒറ്റ വിളി ,  പിറ്റേദിവസം ആ കൊട്ടാരം പുട്ടുകയുണ്ടായി .! മല്ലു സാഗർ ആ കൊട്ടാരത്തിലേക്ക് വന്നു.: എനിക്ക് ഈ കൊട്ടാരം ഉടൻതന്നെ വിൽക്കണം. 


പക്ഷേ എന്താണെന്ന് അറിയില്ല . മല്ലു സാഗർ ആ കൊട്ടാരത്തിൽ എത്തിയപ്പോൾ എന്തൊക്കെയോ ഒരു ശബ്ദം കേൾക്കുകയുണ്ടായി. ആ കൊട്ടാരത്തിൽ താൻ കാരണമാണ് ആത്മഹത്യ ചെയ്തത്. മല്ലു സാഗർ കാരണം അവർ രണ്ടുപേരും ആത്മഹത്യ ചെയ്തു. അവർ മരിക്കുന്നതിനുമുമ്പ് ഒരു കാര്യം പറഞ്ഞു കഴിഞ്ഞിരുന്നു. നിങ്ങളെ എല്ലാവരെയും ഞാൻ കൊന്നു കളയും. എന്നൊരു ശബദം ' പക്ഷേ ഒടുവിൽ അവരുടെ വാക്കുകൾ സത്യമായി തീർന്നു. എന്താണല്ലേ നാട്ടുകാർക്ക് പോലും അവിടേക്ക് വരാൻ പേടിയാണ് ' നാട്ടുകാരിൽ ഒരാൾ കണ്ടിരുന്നു. അവർ മരിക്കുന്നതിനു മുമ്പ് എന്തൊക്കെയോ അവർ സംസാരിക്കുന്നത് നാട്ടുകാരിൽ ഒരാൾ കേട്ടു. പിറ്റേദിവസം കൊട്ടാരത്തിൽ അലർച്ചെ കേട്ടു. എന്തൊക്കെയോ ശബ്ദങ്ങൾ അവിടെ മുഴങ്ങിക്കൊണ്ടിരുന്നു. മല്ലു സാഗർ പിന്നെയും പിന്നെയും ആ കൊട്ടാരത്തിൽ വന്നുകൊണ്ടിരുന്നു.. ഒടുവിൽ മല്ലൂസാഗറിന് ആരോ വലിച്ചുകൊണ്ടുപോകുന്നു .

ആ കൊട്ടാരത്തിന്റെ അകത്തേക്ക് മല്ലു സാഗറിനെ വലിച്ചുകൊണ്ടുപോയി. പുറത്ത് ആരും ഉണ്ടായിരുന്നില്ല. മല്ലു സാഗർ ഉച്ചത്തിൽ അലറി . എന്നെ രക്ഷിക്കണേ എന്ന് പറഞ്ഞു : ഇതവരെ വെല്ലുവിളിച്ചത്തിന്റെ ശിക്ഷ ആയിരിക്കാം മല്ലു സാഗറിന് കൊടുത്തിട്ടുണ്ടായിരുന്നത് ' '. 



പിന്നെ മല്ലൂസ് സാഗറിന്റെ ശബ്ദം കൊട്ടാരത്തിൽ കേട്ടതയില്ല. 


അങ്ങ് അകലെ ഒരു മലകൾക്കിടയിലൂടെ കുറെ വണ്ടികൾ വരുന്നത് കണ്ടു . ദിവ്യ ഇൻസ്പെക്ടറിന്റെ വണ്ടിയായിരുന്നു.. അവളുടെ ശത്രുക്കളെ കൊല്ലാൻ വേണ്ടിയാണ്. അവൾ  ഇങ്ങോട്ട് വരുന്നത്. അവൾ പോലീസ് യൂണിഫോമിൽ കാറിൽ നിന്ന് ഇറങ്ങി. ഒരു പ്രധാനപ്പെട്ട ആളെ കണ്ടുപിടിക്കാൻ വേണ്ടിയാണ് അവൾ ഇങ്ങോട്ട് വന്നത് ' ആ കുറ്റവാളി ഇപ്പോഴും ഈ നഗരത്തിൽ ഉണ്ട്. 


ദിവ്യ മേടം പോലീസ് കാരനോട് പറഞ്ഞു : ആ ആളുകൾ ഇവിടെത്തന്നെയുണ്ട്. മേടം ആ കൊട്ടാരം കണ്ടോ ? എവിടെ ഞാൻ നോക്കട്ടെ . ദിവ്യ ഇൻസ്പെക്ടർ പോലീസുകാരോട് എല്ലാ കാര്യം പറഞ്ഞപ്പോഴാണ് അവര് ആ കൊട്ടാരം കാണുന്നത്. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ട്രക്ക് അവിടേക്ക് വന്നു.  ആ ട്രക്ക് ഓടിക്കുന്ന മനുഷ്യൻ പോലീസ് ജീപ്പ് കാണുകയുണ്ടായി . വേഗം വണ്ടി നിർത്തി അദ്ദേഹം പോലീസിന്റെ അടുത്തേക്ക് പോയി . എന്താണ് പ്രശ്നം എന്താണ് ഇവിടെ നിൽക്കുന്നത് . ആ കാണുന്ന  കൊട്ടാരത്തിലേക്ക് പോകാനുള്ള വഴി പറഞ്ഞു തരുമോ ? നിങ്ങൾ എന്താണ് പറയുന്നത് ആ കൊട്ടാരത്തിൽ ആരും പോകാറില്ല . ദിവ്യ ഇൻസ്പെക്ടറിന് ആ കൊട്ടാരത്തിൽ താമസിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു ....


ചിലപ്പോൾ ഈ നഗരത്തിൽ ആയിരിക്കണം. ദിവ്യ ഇൻസ്പെക്ടറിന്റെ ശത്രുക്കൾ ഉണ്ടായിരിക്കേണ്ടത്. രാത്രി സമയത്ത് ആ കൊട്ടാരം ചുവപ്പ് നിറം ആയിരിക്കും. ആ കൊട്ടാരത്തിൽ രണ്ട് മരണങ്ങളാണ് നടന്നത്. ഈ വഴിയിലൂടെ പോവുകയാണെങ്കിൽ തീർച്ചയായും മരണം സംഭവിക്കും. ട്രക്ക് ലെ മനുഷ്യൻ പറഞ്ഞപ്പോഴാണ് അവര് ആ കൊട്ടാരത്തെ മനസ്സിലാക്കുന്നത്. 


ആ ട്രക്ക് ലെ മനുഷ്യൻ പറഞ്ഞത് ശരിയായിരിക്കാം.

രാത്രി സമയം ഈ വഴിയിലൂടെ പോവുകയാണെങ്കിൽ തീർച്ചയായും നമ്മൾ അപകടത്തിലാവും മേടം .


പുക വരുന്നുണ്ടല്ലോ ? എനിക്ക് പേടിയാവുന്നു മേടം  ഈ കൊട്ടാരത്തിൽ എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നു.. ദിവ്യ ഇൻസ്പെക്ടർ ആ കൊട്ടാരത്തെ സൂക്ഷിച്ചുനോക്കി അവിടെ ആരോ നിൽക്കുന്നുണ്ടായിരുന്നു.. ദിവ്യ ഇൻസ്പെക്ടർ തൻറെ സഹായിയോട് വർത്താനം പറഞ്ഞപ്പോൾ അപ്രത്യക്ഷമായി അയാൾ പുകയായി മാറി . വീണ്ടും ദിവ്യ ഇൻസ്പെക്ടർ അവിടേക്ക് നോക്കി ആ മനുഷ്യനെ അവിടെയെങ്ങും കാണാനേയില്ല.  


ഇനി ചിലപ്പോൾ നമ്മുടെ സംസാരത്തിനിടയിൽ അയാൾ പോയതാണെങ്കിലോ നമുക്ക് ഇവിടുന്ന് പോയാലോ മേടം എനിക്ക് ഈ കൊട്ടാരം പേടിയാണ് മേടം .


അങ്ങനെ ദിവ്യ ഇൻസ്പെക്ടർ അവിടെനിന്ന് പോയി . അവരെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു  ഒരാൾ... തെരുവിനടുത്തു കൂടെ വണ്ടി പോയി . 

       മേടം ഇനി ചിലപ്പോൾ ആ കൊട്ടാരത്തിൽ മരിച്ച ആത്മാക്കൾ ആണെങ്കിലോ ? അതായിരിക്കും മേടം കണ്ടത്. എനിക്ക് എന്താന്നറിയില്ല വല്ലാത്തൊരു ക്ഷീണം. ഞാനിവിടെ വണ്ടി നിർത്തി ഇവിടെ ഒന്ന് കിടന്നാലോ .  കുറച്ചു മണിക്കൂറും മുൻപ്  ആ വണ്ടിയുടെ പുറത്ത് ആരോ നോക്കുന്നുണ്ടായിരുന്നു.. മാനവ് കോൺസ്റ്റബിൾ നല്ല ഉറക്കത്തിലായിരുന്നു.. ദിവ്യ ഇൻസ്പെക്ടർ അവിടെ ഉറങ്ങുന്നുണ്ടായിരുന്നു.

ആ പുക വരുന്ന മനുഷ്യൻ പോലീസ് വണ്ടിയുടെ മുകളിൽ കിടക്കുന്നുണ്ടായിരുന്നു.. 


 ഒറ്റപ്പെട്ടുപോയ ഒരു പ്രേത തെരുവിനടുത്തുള്ള ഒരു വീട് 

Chapter two malayalam coming soon

 November / 01 / 2025